മുംബൈ: തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് ശ്രീദേവിയുടെ കുടുംബം ആവശ്യപ്പെട്ടു. അന്തസ്സോടെ ജീവിച്ച ശ്രീദേവിക്ക് മരണ ശേഷവും ആ പരിഗണന നൽകണമെന്നും കപൂർ കുടുംബം വാർത്താകുറിപ്പിലൂടെ ആവശ്യപ്പെട്ടു.
കുടുംബത്തിന് ഏറ്റവും ദുഃഖകരമായ സമയമാണ്.
രാജ്യമെന്പാടുമുളള ആരാധകരുടേയും സുഹൃത്തുക്കളുടേയും സാന്ത്വനമാണ് ഏറ്റവും വലിയ പിന്തുണയെന്നും കുടുംബം പ്രതികരിച്ചു.