എനിക്ക് റിസോര്‍ട്ടില്ല... അച്ഛന്‍ ഓട്ടോ ഡ്രൈവറായിരുന്നു-ടിവി പ്രസാദ് പറയുന്നു

Published : Nov 15, 2017, 04:24 PM ISTUpdated : Oct 05, 2018, 03:25 AM IST
എനിക്ക് റിസോര്‍ട്ടില്ല... അച്ഛന്‍ ഓട്ടോ ഡ്രൈവറായിരുന്നു-ടിവി പ്രസാദ് പറയുന്നു

Synopsis

തോമസ് ചാണ്ടിക്കെതിരായ കായല്‍ കൈയേറ്റവിഷയത്തില്‍ മാതൃകാപരമായ മാധ്യമ പ്രവര്‍ത്തനം നടത്തിയ റിപ്പോര്‍ട്ടറാണ് ടിവി പ്രസാദ്. മുന്‍കാല  രാഷ്ട്രീയ പശ്ചാത്തലമോ ഭീഷണിയോ നോക്കാതെ തോമസ് ചാണ്ടിയുടെ നിയമലംഘനങ്ങളില്‍ സമയോജിതമായി ഏഷ്യാനെറ്റ് ന്യൂസിലൂടെ പുറത്തുകൊണ്ടുവരികയായിരുന്നു അദ്ദേഹം.

എന്നാല്‍ ഇക്കാര്യത്തില്‍ ഏറെ വിമര്‍ശനങ്ങളും അദ്ദേഹത്തെ തേടിയെത്തിയിരുന്നു. വ്യക്തി താല്‍പര്യമാണ് മന്ത്രിക്കെതിരായ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നിലെന്നുവരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.  എന്നാല്‍ 31ലധികം അന്വേഷണ റിപ്പോര്‍ട്ടുകളും 35ലധികം ഫോളോ അപ്പ് ന്യൂസുകളും ചെയ്ത് നിയമലംഘനത്തിനെതിരായ പഴുതടച്ച അന്വേഷണമായിരുന്നു പ്രസാദ് നടത്തിയത്. 

ഭീഷണികള്‍ക്കും ആക്രമണങ്ങള്‍ക്കും ഇടിയിലൂടെ നടത്തിയ റിപ്പോര്‍ട്ടിങ് അനുഭവങ്ങള്‍ പങ്കുവയ്ക്കുകയും വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയുമാണ് പ്രസാദ് ഈ വീഡിയോയിലൂടെ...

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

10ൽ 10 അല്ല... 10ൽ 15 മാർക്കും എന്ന് അവകാശപ്പെട്ട് ട്രംപ്; ഇറാനിൽ നേതാവാകാൻ ആഗ്രഹിക്കുന്നവരെല്ലാം കൊല്ലപ്പെടുന്ന സാഹചര്യമെന്ന് ഭീഷണി
ലോകത്തിന് പോലും അറിയാത്ത രഹസ്യ കേന്ദ്രങ്ങളിൽ ആയുധങ്ങുണ്ടെന്ന് അമേരിക്ക; കരസേനയെ ഇറാനിലേക്ക് അയക്കാൻ പദ്ധതിയില്ലെന്ന് വിശദീകരണം