ഉത്തരാഖണ്ഡില്‍ സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവിട്ടതിന് പിന്നാലെ കോൺഗ്രസിൽ കലാപം

Published : Jan 22, 2017, 05:00 PM ISTUpdated : Oct 04, 2018, 11:32 PM IST
ഉത്തരാഖണ്ഡില്‍ സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവിട്ടതിന് പിന്നാലെ കോൺഗ്രസിൽ കലാപം

Synopsis

നൈനിറ്റാള്‍: ഉത്തരാഖണ്ഡിൽ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തുവിട്ടതിന് പിന്നാലെ കോൺഗ്രസിൽ കലാപം. 70ൽ 63 സീറ്റുകളിൽ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിൽ അസംതൃപ്തരായ കോൺഗ്രസ് പ്രവര്‍ത്തകര്‍ ഡെറാഡൂണിലെ പാര്‍ട്ടി ഓഫീസ് തല്ലിത്തകര്‍ത്തു.

സീറ്റ് കിട്ടാത്ത കോൺഗ്രസ് നേതാക്കളായ നവീൻ ബിഷ്റ്റ്, ആര്യേന്ദ്ര ശര്‍മ്മ എന്നിവരുടെ അനുയായികളാണ് മുഖ്യമന്ത്രി ഹരീഷ് റാവത്തിനെതിരെ മുദ്രാവാക്യം വിളികളുമായി പാര്‍ട്ടി ഓഫീസിലെത്തി ബോര്‍ഡുകളും കസേരകളും തല്ലിത്തകര്‍ത്തത്.

മുഖ്യമന്ത്രി ഹരീഷ് റാവത്ത് രണ്ട് മണ്ഡലങ്ങളിൽ ജനവിധി തേടും. സംസ്ഥാന അധ്യക്ഷൻ കിഷോര്‍ ഉപാധ്യയ സഹസ്പൂരിൽ നിന്ന് മത്സരിക്കും.അടുത്തമാസം 15നാണ് ഉത്തരാഖണ്ഡിൽ വോട്ടെടുപ്പ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

വീട്ടില്‍ നിന്നും പിണങ്ങിയിറങ്ങിയ 16കാരിയെ ലഹരി നല്‍കി പീഡിപ്പിച്ച കേസ്; രണ്ടു പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു
വെനസ്വേലയിൽ കരയാക്രമണം നടത്തി, തുറമുഖത്തെ ലഹരി സങ്കേതം തകർത്തുവെന്ന അവകാശവാദവുമായി അമേരിക്ക