അഖിലേഷിനെതിരെ മത്സരിക്കുമെന്ന് മുലായം

Published : Jan 16, 2017, 08:41 AM ISTUpdated : Oct 05, 2018, 02:23 AM IST
അഖിലേഷിനെതിരെ മത്സരിക്കുമെന്ന് മുലായം

Synopsis

ലക്നോ: സമാജ്‌വാദി പാർട്ടിയിലെ കുടുംബപ്പോര് പുതിയ തലത്തിലേക്ക്. അധികാരത്തർക്കത്തെ തുടർന്ന് രണ്ടു വഴിക്കായ മുഖ്യമന്ത്രി അഖിലേഷ് യാദവും പിതാവും എസ്‌പി അധ്യക്ഷനുമായ മുലായം സിംഗ് യാദവും ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ നേർക്കുനേർ വരുന്നു. തെരഞ്ഞെടുപ്പിൽ അഖിലേഷിനെതിരേ മത്സരിക്കുമെന്ന് മുലായം പ്രഖ്യാപിച്ചു.

തന്റെ വാക്കുകള്‍ കേള്‍ക്കാന്‍ പോലും അഖിലേഷ് തയാറാവുന്നില്ലെന്ന് പറഞ്ഞ മുലായം മൂന്നു തവണ അഖിലേഷിനെ ഫോണില്‍ വിളിച്ചുവെങ്കിലും ഒരു തവണ മാത്രമാണ് സംസാരിച്ചത്. അതും ഒരു മിനിട്ടില്‍ താഴെ മാത്രം. ഞാന്‍ പറയുന്നതെന്താണെന്ന് കേള്‍ക്കാനുള്ള സന്നദ്ധതപോലും അദ്ദേഹം കാണിച്ചില്ല. തന്റെ വാക്കുകള്‍ കേള്‍ക്കുന്നില്ലെങ്കില്‍ അഖിലേഷിനെതിരെ മത്സരിക്കും. പാര്‍ട്ടി ചിഹ്നം സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്തു തീരുമാനമെടുത്താലും അത് അംഗീകരിക്കുമെന്നം മുലായം പാര്‍ട്ടി പ്രവര്‍ത്തകരോട് പറഞ്ഞു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

കനാലിൽ പെട്ടന്നുണ്ടായത് വമ്പൻ ഗർത്തം, കുഴിയിലേക്ക് വീണ് ബോട്ടുകൾ, ചെളിയിൽ കുടുങ്ങി ആളുകൾ, അടിയന്തരാവസ്ഥ
ഒരു വർഷത്തിനിടയിലെ മൂന്നാമത്തെ സംഭവം, റഷ്യയ്ക്ക് നഷ്ടമായത് സായുധ സേനാ ജനറലിനെ, കാർ പൊട്ടിത്തെറിച്ചത് പാർക്കിംഗിൽ വച്ച്