കെഎം മാണി പോയാല്‍ ഒരു ചുക്കും  സംഭവിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്

Published : Aug 03, 2016, 11:10 AM ISTUpdated : Oct 05, 2018, 03:52 AM IST
കെഎം മാണി പോയാല്‍ ഒരു ചുക്കും  സംഭവിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്

Synopsis

കോട്ടയം: കെഎം മാണി പോയാല്‍ ഒരു ചുക്കും സംഭവിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് സിആര്‍ മഹേഷ്. കോഴ അന്വേഷണത്തില്‍ നിന്നും രക്ഷനേടാനുള്ള കപട തന്ത്രമാണ് മാണി പയറ്റുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ വിളിച്ചിട്ടും നിഷേധാത്മക നിലപാട് സ്വീകരിക്കുന്ന മാണിയോട് ഇനി സന്ധി ചെയ്യേണ്ടെന്നും മഹേഷ് ഫേസ് ബുക്കിലൂടെ ആവശ്യപ്പെട്ടു. 

നിയമസഭയില്‍ പ്രത്യേക ബ്‌ളോക്കായിരിക്കാതെ  എംഎല്‍എ സ്ഥാനം രാജിവെക്കുകയാണ് മാണി ചെയ്യേണ്ടത്. കോണ്‍ഗ്രസ് വോട്ടു കൂടി കൊണ്ടാണ് മാണിയടക്കമുള്ള കേരള കോണ്‍ഗ്രസ് എംഎല്‍എമാര്‍ ജയിച്ചതെന്നും മഹേഷ് ചൂണ്ടിക്കാട്ടി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. എ.ജെ. ഷഹ്നയുടെ ആത്മഹത്യ, സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു
'മുൻപത്തേതിനേക്കാൾ ആയുധവും സേനയും സജ്ജം, ആക്രമിച്ചാൽ തിരിച്ചടിക്കും'; അമേരിക്കൻ - ഇസ്രായേൽ കൂട്ടുകെട്ടിനെതിരെ ഇറാൻ പ്രസിഡൻ്റ്