
പാരിസ്: ലോകത്തെ മികച്ച ഫുട്ബോൾ താരത്തിനുള്ള ബാലൻ ഡി ഓർ പുരസ്കാരം നാളെ പ്രഖ്യാപിക്കും. ചരിത്രത്തിൽ ആദ്യമായി ഇത്തവണ മികച്ച വനിതാ
താരത്തിനും ബാലൻ ഡി ഓർ നൽകുന്നുണ്ട്.
അവസാന പത്ത് വർഷവും മെസിയോ റൊണാൾഡോയോ മാത്രമേ ബാലൻ ഡി ഓർ നേടിയിട്ടുള്ളു. റൊണാൾഡോയാണ് അവസാന രണ്ട് വർഷത്തെ ജേതാവ്. ഇത്തവണ ലൂക്ക മോഡ്രിച്ചാണ് സാധ്യതാ പട്ടികയിൽ മുന്നിൽ. വനിതാ താരങ്ങളുടെ പട്ടികയിൽ പതിനഞ്ച് പേരാണുള്ളത്. വനിതാ താരത്തിനൊപ്പം ഇത്തവണ മുതൽ മികച്ച യുവതാരത്തിനും ബാലൻ ഡി ഓർ നൽകുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!