Aug 24, 2019, 11:23 AM IST
പ്രവാസി വ്യവസായി എംഎ യൂസഫലിയുടെ അഭിഭാഷകനടക്കം ഏഴോളം പേര്‍ 200 കിലോമീറ്റര്‍ സഞ്ചരിച്ചാണ് തുഷാറുണ്ടായിരുന്ന അജ്മാനിലെത്തിയതെന്ന് വെള്ളാപ്പള്ളി. എല്ലാം ചെയ്തത് യൂസഫലിയാണെന്നും ജാമ്യം കിട്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുപറഞ്ഞെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.