സഞ്ജുവിന് ആര്‍പ്പുവിളിച്ച് മലയാളികള്‍; പുഞ്ചിരിയോടെ അവരെ വിലക്കി സഞ്ജു, ചിരിച്ചുകൊണ്ട് വിരാട്, വീഡിയോ

സഞ്ജുവിന് ആര്‍പ്പുവിളിച്ച് മലയാളികള്‍; പുഞ്ചിരിയോടെ അവരെ വിലക്കി സഞ്ജു, ചിരിച്ചുകൊണ്ട് വിരാട്, വീഡിയോ

pavithra d   | Asianet News
Published : Jan 25, 2020, 08:16 AM IST

ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ ആദ്യ മത്സരം ഓക്ലന്‍ഡില്‍ നടക്കുന്നതിനിടെ മലയാളി താരം സഞ്ജു സാസണുവേണ്ടി ആര്‍പ്പുവിളിച്ച് മലയാളികള്‍.  ഇന്ത്യന്‍ ബാറ്റിംഗിനിടെ ബൗണ്ടറി ലൈനിന് അരികിലൂടെ നടന്ന് ഡഗ് ഔട്ടിലേക്ക് എത്തിയ സഞ്ജുവിനെ സ്റ്റേഡിയത്തിലിരുന്ന് കാണികള്‍ ഉറക്കെ വിളിച്ചു, സഞ്ജു...സഞ്ജു.. സഞ്ജു ഞങ്ങളുടെ മുത്താണ് എന്നും ആരാധകര്‍ ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു. ഇതെല്ലാം കേട്ട് ബാറ്റിംഗിന് തയാറായി ക്യാപ്റ്റന്‍ വിരാട് കോലിയും സമീപത്ത് ഇരിക്കുന്നുണ്ടായിരുന്നു. കാണികളെ ഒരു ചെറു ചിരിയോടെ തിരിച്ച് അഭിവാദ്യം ചെയ്ത സഞ്ജു അവരെ വിലക്കുന്നതും ദൃശ്യങ്ങളില്‍ കാണാമായിരുന്നു. 

ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ ആദ്യ മത്സരം ഓക്ലന്‍ഡില്‍ നടക്കുന്നതിനിടെ മലയാളി താരം സഞ്ജു സാസണുവേണ്ടി ആര്‍പ്പുവിളിച്ച് മലയാളികള്‍.  ഇന്ത്യന്‍ ബാറ്റിംഗിനിടെ ബൗണ്ടറി ലൈനിന് അരികിലൂടെ നടന്ന് ഡഗ് ഔട്ടിലേക്ക് എത്തിയ സഞ്ജുവിനെ സ്റ്റേഡിയത്തിലിരുന്ന് കാണികള്‍ ഉറക്കെ വിളിച്ചു, സഞ്ജു...സഞ്ജു.. സഞ്ജു ഞങ്ങളുടെ മുത്താണ് എന്നും ആരാധകര്‍ ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു. ഇതെല്ലാം കേട്ട് ബാറ്റിംഗിന് തയാറായി ക്യാപ്റ്റന്‍ വിരാട് കോലിയും സമീപത്ത് ഇരിക്കുന്നുണ്ടായിരുന്നു. കാണികളെ ഒരു ചെറു ചിരിയോടെ തിരിച്ച് അഭിവാദ്യം ചെയ്ത സഞ്ജു അവരെ വിലക്കുന്നതും ദൃശ്യങ്ങളില്‍ കാണാമായിരുന്നു. 

04:49ഇന്ത്യൻ മധ്യനിരയിലെ ദുര്‍ബല കണ്ണി ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവോ
04:44കിംഗ് കോലിയില്ലാതെ ഏഷ്യാ കപ്പില്‍ കോട്ട കാക്കാനിറങ്ങുമ്പോള്‍ ഇന്ത്യയുടെ ആശങ്ക
03:28തൃശൂരിന്റെ കൊമ്പൻ! നോക്കിവെച്ചോളു അഹമ്മദ് ഇമ്രാനെ
03:33ബാറ്റുകൊണ്ടും പന്തുകൊണ്ടും തീയായി അഖില്‍; കാലിക്കറ്റിന്റെ 'ബെൻ സ്റ്റോക്ക്‌സ്'
04:53അന്ന് ടെയ്‌ല‍ര്‍ ഇന്ന് മള്‍ഡര്‍; അമ്പരപ്പിച്ച ഡിക്ലയറുകള്‍!
04:27പിങ്കിലും നീലയിലും ഒരേ വൈഭവം, ഇംഗ്ലണ്ടിനെ വിറപ്പിച്ച് ബോസ് ബേബി
03:56ഒന്നൊന്നര നായകൻ; ഇന്ത്യക്കും ഗില്ലിനും 1000 ഓറ!
03:39ഇതിഹാസങ്ങളെ പിന്നിലാക്കിയ ഇന്നിങ്സ്, ഗില്‍ യുഗത്തിന് ആരംഭം
04:01നീറ്റലായി ജോട്ട, പൂർണതയിലെത്താത്തൊരു കളിജീവിതം
04:18വിയര്‍ക്കുന്ന ചാമ്പ്യൻ! വിംബിള്‍ഡണ്‍ നിലനിർത്തുമോ അല്‍ക്കാരസ്?