ലേഖയും വൈഷ്ണവിയും എരിഞ്ഞടങ്ങുമ്പോഴും അവശേഷിച്ച കത്ത്; ദുരൂഹത നീക്കിയ വാക്കുകള്‍ ഇങ്ങനെ

Published : May 15, 2019, 11:48 PM IST
ലേഖയും വൈഷ്ണവിയും എരിഞ്ഞടങ്ങുമ്പോഴും അവശേഷിച്ച കത്ത്; ദുരൂഹത നീക്കിയ വാക്കുകള്‍ ഇങ്ങനെ

Synopsis

ഇന്നലെ ഉച്ചയോടെയാണ് നെയ്യാറ്റിന്‍കരയില്‍ ലേഖയും മകൾ വൈഷ്ണവിയും  വീടിനുള്ളിൽ തീ കൊളുത്തിയത്. കിട്ടാക്കടം തിരിച്ചടക്കാനുള്ള സമയപരിധി ഇന്നലെ തീരാനിരിക്കെയായിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവം.

തിരുവനന്തപുരം: ഇന്നലെ ഉച്ചയോടെയാണ് നെയ്യാറ്റിന്‍കരയില്‍ ലേഖയും മകൾ വൈഷ്ണവിയും  വീടിനുള്ളിൽ തീ കൊളുത്തിയത്. കിട്ടാക്കടം തിരിച്ചടക്കാനുള്ള സമയപരിധി ഇന്നലെ തീരാനിരിക്കെയായിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവം. എല്ലാറ്റിനും കാരണം ബാങ്കിന്റെ സമ്മർദ്ദമെന്ന് മാധ്യമങ്ങളോടും പൊലീസിനോടും ആദ്യം പറഞ്ഞത് ലേഖയുടെ ഭർത്താവ് ചന്ദ്രനും അമ്മ കൃഷ്ണമ്മയുമായിരുന്നു. 

ലേഖയുടെയും മകൾ വൈഷ്ണവിയുടെയും ആത്മഹത്യയ്ക്ക് പിന്നിലെ ദുരൂഹതകൾ നീങ്ങുന്നത്  ലേഖ സ്വന്തം കൈപ്പടയിൽ എഴുതി ഒട്ടിച്ചു വച്ചിരുന്ന ആ ആത്മഹത്യ കുറിപ്പിലൂടെയാണ്. ലേഖയും വൈഷ്ണവിയും എരിഞ്ഞടങ്ങുന്പോഴും ആ കത്ത് അവശേഷിച്ചു, എല്ലാത്തിനും തെളിവായി. ആ കുറിപ്പിലെ ലേഖയുടെ വാക്കുകൾ ഇപ്രകാരമാണ്.

"

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ബിൽ ഗേറ്റ്സ്, ഗൂഗിൾ സഹസ്ഥാപകൻ, അതീവ ദുരൂഹമായ കുറിപ്പും', ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കൂടുതൽ ചിത്രങ്ങൾ പുറത്ത്
ആന്ധ്രാ രജിസ്ട്രേഷനിലുള്ള സ്കോര്‍പിയോ കുതിച്ചെത്തി, പട്ടാപകൽ യുവാവിന തട്ടിക്കൊണ്ടുപോയി; കര്‍ണാടകയിൽ നിന്ന് പിടികൂടി പൊലീസ്