ചാൾസ് സ്റ്റർട്ട് യൂണിവേഴ്‌സിറ്റി നടത്തിയ ഗവേഷണത്തിൽ കാട്ടുപോത്ത്, കുതിരകൾ, എരുമകൾ, കാട്ടുപന്നികള്‍ എന്നിവ വടക്കൻ ഓസ്‌ട്രേലിയയിലെ പ്രകൃതിദത്ത ജല ശ്രോതസുകള്‍ക്ക് കാര്യമായ കേടുപാടുകൾ വരുത്തിയതായി കണ്ടെത്തിയിരുന്നു. പാരിസ്ഥിതിക സന്തുലിതാവസ്ഥ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ മുന്‍ കൈയില്‍ വന്യമൃഗങ്ങള്‍ക്ക് നേരെ നേരത്തെയും ഇതുപോലുള്ള വെടുവയ്പ്പ് പരിപാടികള്‍ ഓസ്ട്രേലിയ നടപ്പാക്കിയിരുന്നു.