ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു വിരാട് കോലി. മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് സെഞ്ചുറി ഉള്‍പ്പെടെ 302 റണ്‍സ് നേടിയ കോലി പ്ലെയര്‍ ഓഫ് ദ പുരസ്‌കാരവും സ്വന്തമാക്കി. ചില നാഴികക്കല്ലുകളും കോലികളും സ്വന്തമാക്കി.
മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ സനത് ജയസൂര്യ, മുന്‍ ഓസ്‌ട്രേലിയ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ അഞ്ചും ആറും സ്ഥാനങ്ങളില്‍. ഇരുവര്‍ക്കും 13 പുരസ്‌കാരങ്ങള്‍ വീതമുണ്ട്.
610
ഏകദിനത്തില്‍ സച്ചിന്‍
ഏകദിനങ്ങള്‍ മാത്രമെടുത്താന്‍ സച്ചിനാണ് മുന്നില്‍. 14 പ്ലെയര്‍ ഓഫ് ദ സീരീസ് സച്ചിന്‍ നേടി.
710
കോലി തൊട്ടുപിന്നില്‍
11 എണ്ണം വീതം നേടിയ സനത് ജയസൂര്യ, വിരാട് കോലി എന്നിവര്‍ രണ്ടാം സ്ഥാനത്ത്. വരും പരമ്പരകളില്‍ കോലിക്ക് ജയസൂര്യയെ മറികടക്കാന്‍ അവസരമുണ്ട്.
810
ഗെയ്‌ലും ഉള്‍പ്പെടും
എട്ടെണ്ണം വീതം നേടിയ മുന്‍ വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയ്‌ലും, മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഷോണ്‍ പൊള്ളോക്കും തൊട്ടടുത്ത സ്ഥാനങ്ങളില്‍.
910
കോലി ജനുവരിയില്‍ തിരിച്ചെത്തും
കോലി ഇനി ജനുവരിയിലാണ് ഇന്ത്യന്‍ ജേഴ്‌സിയില്‍ തിരിച്ചെത്തുക. അതിന് മുമ്പ് വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കും.
1010
ഇനി ന്യൂസിലന്‍ഡിനെതിരെ
ജനുവരിയില്‍ ന്യൂസിലന്‍ഡിനെതിരെ മൂന്ന് ഏകദിന മത്സരങ്ങളാണ് ഇന്ത്യ കളിക്കുന്നത്. കോലിയുടെ ബാറ്റില്‍ നിന്ന് കൂടുതല്‍ റെക്കോര്‍ഡുകള്‍ പിറക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!