യുക്രൈന് തലസ്ഥാനമായ കീവിൽ ബോംബാക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട ശേഷം, റഷ്യൻ ഡ്രോണുകൾ മൊബൈൽ ഫോൺ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനാൽ തനിക്ക് കൂടുതൽ സംസാരിക്കാൻ കഴിയില്ലെന്നും തനിക്ക് കുഴപ്പമില്ലെന്നും താലിറ്റോ തന്‍റെ കുടുംബത്തെ വിളിച്ച് അറിയിച്ചതിന് പിന്നാലെയായിരുന്നു അക്രമണം.