കാര്‍ക്കശ്യക്കാരനായ പാര്‍ട്ടി സെക്രട്ടറിയില്‍ നിന്ന് കേരളത്തിന്‍റെ ക്യാപ്റ്റനിലേക്ക്

First Published May 24, 2020, 12:05 PM IST

ണ്ണൂർ ജില്ലയിലെ പിണറായിയിൽ ചെത്തുതൊഴിലാളിയായ മുണ്ടയിൽ കോരന്‍റെയും കല്യാണിയുടെയും 14 മക്കളിൽ ഏറ്റവും ഇളയവനാണ് കെ വിജയൻ. 1944 മെയ് 24 -ന് ജനനം. സഹോദരങ്ങളിൽ 11 പേരും ചെറുപ്പത്തിലേ മരിച്ച് പോയിരുന്നു. അവശേഷിച്ചത് വിജയനും ജേഷ്ഠന്മാരായ നാണുവും കുമാരനും. കൊടിയ ദാരിദ്യത്തിലായിരുന്നു ബാല്യകാലം. തലശ്ശേരി ബ്രണ്ണൻ കോളജില്‍ നിന്ന് ബി എ സാമ്പത്തിക ശാസ്ത്രം പഠിച്ചിറങ്ങി. പിന്നീടങ്ങോട്ട് ചരിത്രം അദ്ദേഹത്തെ പിണറായി വിജയൻ എന്ന് രേഖപ്പെടുത്തി. 23-ാം വയസ്സിൽ സി.പി.ഐ.(എം) തലശ്ശേരി മണ്ഡലം കമ്മിറ്റി സെക്രട്ടറിയായി നേതൃനിരയിലേക്ക്. 26-ാം വയസ്സിൽ കൂത്തുപറമ്പ് നിയോജകമണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക്. അടിയന്തരാവസ്ഥ കാലത്ത് പതിനെട്ട് മാസത്തോളം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ രാഷ്ട്രീയ തടവുകാരന്‍. 1996 മുതല്‍ 1998 വരെ നായനാര്‍ മന്ത്രസഭയില്‍ വൈദ്യുതി - സഹകരണ വകുപ്പ് മന്ത്രിയായിരുന്നു. ചടയന്‍ ഗോവിന്ദന്‍റെ മരണത്തെ തുടര്‍ന്ന് 1998 ല്‍ സിപിഐ(എം) കേരള സംസ്ഥാന സെക്രട്ടറി പദത്തിലേക്ക്. തുടര്‍ന്ന് 2015 വരെ ഏറ്റവും കൂടുതല്‍ക്കാലം സിപിഐ(എം) സംസ്ഥാന സെക്രട്ടറിയായി ഇരുന്നു. തുടര്‍ന്ന് 2016 ല്‍ കേരളത്തിന്‍റെ 12- മത് മുഖ്യമന്ത്രിയായി പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്തു. കാണാം അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ നിന്നുള്ള ചില നിമിഷങ്ങള്‍...
 

സുഹ‍‍ൃത്ത്രൈരു നായർക്കൊപ്പം
undefined
undefined
ഭാര്യ കമലയ്ക്കൊപ്പം വിവാഹദിവസം
undefined
undefined
ഇകെ നായനാർക്കും പ്രകാശ് കാരാട്ടിനും ഒപ്പം
undefined
undefined
അമ്മ, കല്യാണി
undefined
undefined
എഴുത്തുകാരൻ എം മുകുന്ദനൊപ്പം
undefined
undefined
undefined
undefined
സമ്മേളന നഗരിയിൽ
undefined
undefined
undefined
സമ്മേളന വേദിയിൽ
undefined
undefined
ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും ഒപ്പം
undefined
undefined
undefined
വി എസ് അച്യുതാന്ദനൊപ്പം
undefined
undefined
എ കെ ബാലനും എം എ ബേബിക്കും ഒപ്പം
undefined
undefined
undefined
undefined
ഇഎംഎസ്സും പിണറായി വി‍ജയനും
undefined
undefined
undefined
undefined
undefined
undefined
undefined
കെ ആർ ​ഗൗരിയമ്മയ്ക്കൊപ്പം
undefined
undefined
വൈദ്യുത മന്ത്രിയായിരിക്കെ പിണറായി വിജയൻ
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
click me!