50,000 ത്തില്‍ പരം പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ജീവന്‍റെ നിലനില്‍പ്പിന്‍റെ പ്രശ്നമാണെന്നും അത് നഗരമധ്യത്തിലെ അടച്ചിട്ട മുറികളിൽ ഇരുന്ന് പഠിക്കാനാവില്ലെന്നും പറഞ്ഞ ഫാ. തിയോഡിഷ്യസ് ഡിക്രൂസ് സമരത്തോടുള്ള സർക്കാരിന്‍റെ സമീപനം തെറ്റെന്നും കൂട്ടിച്ചേര്‍ത്തു. സമരത്തിന്‍റെ പശ്ചാത്തലത്തില്‍ അദാനി പോര്‍ട്ട് സമര്‍പ്പിച്ച ഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.