എന്നാൽ, റഷ്യയുടെ "കൂടുതൽ ഭീഷണിപ്പെടുത്തുന്ന പെരുമാറ്റത്തെ തുടര്‍ന്ന് ഉക്രൈന്‍റെ സുരക്ഷയ്ക്ക് കൂടുതൽ സഹായം നൽകുമെന്നും വാലസ് പറഞ്ഞു. എന്നാല്‍, റഷ്യ ഇത്തരം അധിനിവേശ ആരോപണങ്ങളെല്ലാം നിഷേധിച്ചു. പക്ഷേ, അപ്പോഴും റഷ്യന്‍ സൈന്യം ഉക്രൈന്‍ അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിരിക്കുകയാണ്.