മാത്രമല്ല, പാശ്ചാത്യ ശക്തികൾക്കെതിരെ ഇറാന്റെ പ്രതിരോധത്തിന്റെ പ്രതീകമായി അവർ കണ്ടിരുന്ന ഖമേനി ഇല്ലാതായതോടെ ഇനി രാജ്യത്തെ ആരാണ് നയിക്കുക എന്നതും, ഇസ്രായേലിൽ നിന്നും അമേരിക്കയിൽ നിന്നുമുള്ള ഭീഷണികളെ എങ്ങനെ നേരിടുമെന്നതും അനുകൂലികളെ അലട്ടുന്ന വലിയ ആശങ്കകളാണ്.