യുക്രൈനിനെ ആക്രമിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടയിലാണ് പൊടുന്നനെ യുക്രൈനെ ആക്രമിക്കാന്‍ പോവുകയാണെന്ന് റഷ്യന്‍ പ്രസിഡന്റ് പുടിന്‍ അറിയിച്ചത്.
അതിനു പിന്നാലെയാണ്, കടയിലും കടലിലും ആകാശത്തുനിന്നുമായി റഷ്യന്‍ യുക്രൈനിനു നേര്‍ക്ക് ആക്രമണം അഴിച്ചുവിട്ടത്.