
ധാക്ക: ബംഗ്ലാദേശിൽ പതിനാറുകാരിയെ തീ കൊളുത്തി കൊലപ്പെടുത്തിയ കേസിൽ 16 പേർക്ക് വധശിക്ഷ. പ്രധാന അധ്യാപകനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചതിനായിരുന്നു 19കാരിയായ നുസ്രത്ത് ജഹാൻ റാഫിയെ തീ കൊളുത്തി കൊല്ലുകയായിരുന്നു. പ്രധാന അധ്യാപകൻ ഉൾപ്പെടെ മൂന്ന് അധ്യാപകർ,അവാമി ലീഗിന്‍റെ രണ്ട് നേതാക്കൾ, നുസ്രത്ത് സഹപാഠികൾ എന്നിവരെയാണ് വധശിക്ഷക്ക് വിധിച്ചത്.കഴിഞ്ഞഏപ്രിലിലായിരുന്നുസംഭവം.രണ്ട മാസം കൊണ്ടാണ് വിചാരണ പൂർത്തിയാക്കിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam