ട്രംപിന് കെട്ടുംകെട്ടി വീട്ടില്‍ പോകാന്‍ സമയമായി: ബൈഡന്‍

Web Desk   | Asianet News
Published : Nov 03, 2020, 06:38 AM IST
ട്രംപിന് കെട്ടുംകെട്ടി വീട്ടില്‍ പോകാന്‍ സമയമായി: ബൈഡന്‍

Synopsis

രാജ്യം ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി കോവിഡ് വൈറസാണ്. ഈ വൈറസിനെ തുരത്തേണ്ടത് അത്യാവശ്യമാണ്. 

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ നിലവിലെ പ്രസിഡന്‍റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിനെതിരെ അതിരൂക്ഷ വിമർശനങ്ങളുമാ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ. 

രാജ്യം ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി കോവിഡ് വൈറസാണ്. ഈ വൈറസിനെ തുരത്തേണ്ടത് അത്യാവശ്യമാണ്. അതിന് ആദ്യം ട്രംപിനെ തുരത്തണം. അദ്ദേഹം ആഹ്വാനം ചെയ്തു.  ഒഹിയോയിലെ ക്ലെവ്ലൻഡിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ബൈഡൻ. 

ട്രംപിന് കെട്ടുംകെട്ടി വീട്ടില്‍ പോകാന്‍ സമയമായി, ഈ ദുരന്ത സമയം തീര്‍ന്നു, ഈ ട്വീറ്റുകള്‍ തീര്‍ന്നു, ഈ ദേഷ്യവും വിദ്വേഷവും അവസാനിക്കുന്നു, ഈ പരാജയവും നിരുത്തരവാദിത്വവും അവസാനിക്കും. പ്രസിഡന്‍റായാല്‍ ആദ്യ ദിവസം മുതല്‍ കൊവിഡ് ആക്ഷന്‍ പ്ലാന്‍ നടപ്പിലാക്കുമെന്നും. കൊറോണയെ വരുതിയിലാക്കുമെന്നും ബൈഡന്‍ പറഞ്ഞു.

ഒരു സംസ്ഥാനത്തു നിന്ന് മറ്റൊരിടത്തേക്ക് എന്ന ക്രമത്തിൽ വോട്ടു തേടി അലയുകയാണ് ട്രംപ്.  നിരവധിപ്പേരാണ് മാസ്ക്പോലും ധരിക്കാതെ അദ്ദേഹത്തെ അനുഗമിക്കുന്നത്- ബൈഡൻ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒമാനിൽ വിജയകരമായ ജൈത്രയാത്ര തുടര്‍ന്ന് ലുലുവിന്റെ പുതിയ കാൽവെപ്പ്, 33-ാമത്തെ ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്നു, പുതിയ സ്റ്റോര്‍ അൽ ഖുറമിൽ
'ഗോമൂത്രം ദിവ്യ ഔഷധം, ചാണകം വിശുദ്ധ സ്വർണം'; വേദിയിൽ ഹിന്ദുമതത്തെ പരിഹസിച്ച് കൊമേഡിയൻ, പ്രതിഷേധിച്ച് സദസ് വിട്ടിറങ്ങി ഇന്ത്യക്കാർ