കരിപ്പൂർ ദുരന്തം: വിവിധ ആശുപത്രികളിൽ രക്തം ആവശ്യമുണ്ട്, ഹെൽപ് ലൈൻ വിവരങ്ങൾ

Published : Aug 07, 2020, 11:16 PM ISTUpdated : Aug 07, 2020, 11:25 PM IST
കരിപ്പൂർ ദുരന്തം: വിവിധ ആശുപത്രികളിൽ രക്തം ആവശ്യമുണ്ട്, ഹെൽപ് ലൈൻ വിവരങ്ങൾ

Synopsis

കണ്ടെയ്ൻമെന്‍റ് സോണുകളിൽ ഉള്ളവർ സാഹചര്യം മനസ്സിലാക്കി രക്തദാനം ചെയ്യാനോ, രക്ഷപ്രവർത്തനങ്ങളിൽ പങ്കെടുക്കാനോ പാടില്ല എന്ന് ജില്ലാ കളക്ടർ അറിയിക്കുന്നു. ഹെൽപ് ലൈൻ വിവരങ്ങൾ ഇങ്ങനെ:

കോഴിക്കോട്: കരിപ്പൂർ വിമാനദുരന്തവുമായി ബന്ധപ്പെട്ട് ചികിത്സയിലുള്ളവർക്കായി വിവിധ ആശുപത്രികളിലേക്ക് രക്തം ആവശ്യമുണ്ട്. സന്നദ്ധരാകുന്നവർ ഈ ആശുപത്രികളുമായി ബന്ധപ്പെടുക.

കണ്ടെയ്ൻമെന്‍റ് സോണുകളിൽ ഉള്ളവർ സാഹചര്യം മനസ്സിലാക്കി രക്തദാനം ചെയ്യാനോ, രക്ഷപ്രവർത്തനങ്ങളിൽ പങ്കെടുക്കാനോ പാടില്ല എന്ന് ജില്ലാ കളക്ടർ അറിയിക്കുന്നു. 

ബേബി മെമ്മോറിയൽ ആശുപത്രിയിലേക്കും മിംസിലേക്കും ഒ നെഗറ്റീവ് രക്തം ദാനം ചെയ്യാൻ സന്നദ്ധരായവർ ആശുപത്രിയിൽ എത്തണം. എല്ലാ ജാഗ്രതാനിർദേശങ്ങളും പാലിച്ച്, സ്വയം ആരോഗ്യം ഉറപ്പുവരുത്തിയവർ മാത്രമേ എത്താവൂ. അത് എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണം.

ഹെൽപ് ലൈൻ നമ്പറുകൾ ഇങ്ങനെയാണ്:

കരിപ്പൂര്‍ വിമാന അപകടത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളവരുടെ ബന്ധുക്കള്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കുവാനായി രണ്ട് നമ്പറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

Relatives of Air India Express from Dubai to Calicut - IX 1344 (7-8-2020) accident victims may contact the two numbers below to know the hospitals in which the injured are.

കരിപ്പൂർ വിമാനാപകടം 

  • Calicut Airport (Karippur) Air India Express IX-1344 Accident Helpline numbers
  • കൺട്രോൾ റൂം നമ്പർ (Control Room): 0483- 2719493 
  • ഹെല്പ് ലൈൻ നമ്പർ (Helpline): 0495 - 2376901
  • Kozhikode Medical College - 8547616121
  • Baby Memorial Hospital - 9388955466, 8547754909
  • Mims Hospital - 9447636145, 9846338846
  • Maithra Hospital - 9446344326
  • Beach Hospital - 9846042881, 8547616019

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗോവർധന്‍റെയും പങ്കജ് ഭണ്ഡാരിയുടേയും പങ്ക് വെളിപ്പെടുത്തിയതി പോറ്റി, ഇവരില്‍ നിന്നും സ്വർണം കണ്ടെത്തി; റിമാന്‍റ് റിപ്പോർട്ടിലെ വിവരങ്ങൾ
"എല്ലാരും ജസ്റ്റ് മനുഷ്യന്മാരാ, കേരളം എന്നെ പഠിപ്പിച്ചത് അതാണ്": മലയാളം മണിമണിയായി സംസാരിക്കുന്ന കശ്മീരി യുവതി