ക്ലാസ് മുറിയില്‍ അധ്യാപകന് വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനം; വീഡിയോ പുറത്ത്

Published : Apr 25, 2016, 07:12 AM ISTUpdated : Oct 04, 2018, 05:24 PM IST
ക്ലാസ് മുറിയില്‍ അധ്യാപകന് വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനം; വീഡിയോ പുറത്ത്

Synopsis

ബീജിംഗ്: സംഗതി ഗുരുവാണ്. എന്നാലും, പ്രശ്‌നം വരുമ്പോള്‍ തല്ല് ഗുരുവിനും കിട്ടും. ചൈനയിലെ ഒരു കൂട്ടം വിദ്യാര്‍തഥികളാണ് ക്ലാസ് മുറിയിലിട്ട് ഗുരുവിനെ പൊതിരെ തല്ലിയത്. മെങ്‌ചെങ് പ്രവിശ്യയിലെ ഫാന്‍ജി ഹൈ സ്‌കൂളിലാണ് സംഭവം നടന്നത്. 

അധ്യാപകനും ഒരു വിദ്യാര്‍ത്ഥിയുമായുള്ള പ്രശ്‌നങ്ങളുടെ തുടര്‍ച്ചയായാണ് ആക്രമണം നടന്നത്. ക്ലാസില്‍ എത്തിയ അധ്യാപകന്‍ ഒരു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുകയായിരുന്നു. വിദ്യാര്‍ത്ഥി തിരിച്ചു തല്ലി. മറ്റ് കുട്ടികള്‍ ഒപ്പം കൂടി. അധ്യാപകന്‍ തിരിച്ചടിക്കുകയും ചെയ്തു. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകന്റെ തല്ല് കിട്ടി. 
ഇതാണ് ആ രംഗങ്ങള്‍: 

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

'ഇന്ത്യ എന്നെ സുഖപ്പെടുത്തി'; അമേരിക്കൻ ആരോഗ്യ മേഖലയിലെ പ്രശ്നങ്ങളെ കുറിച്ചെഴുതി മുൻ ഇന്ത്യൻ പ്രവാസി, വൈറൽ
'ചൈനക്കാരെ കുറിച്ച് കേട്ടതെല്ലാം നുണ'; സ്വന്തം അനുഭവം വിവരിച്ച് ജാപ്പനീസ് യുവതി