'30 വര്‍ഷം പുരുഷനാകുന്ന ജയിലില്‍ ജീവിച്ച എനിക്ക് സ്വാതന്ത്ര്യമെന്നാല്‍, സ്ത്രീ എന്ന നിലയിലുള്ള ഈ ജീവിതം'

Published : Aug 13, 2016, 08:19 AM ISTUpdated : Oct 05, 2018, 03:28 AM IST
'30 വര്‍ഷം പുരുഷനാകുന്ന ജയിലില്‍ ജീവിച്ച എനിക്ക് സ്വാതന്ത്ര്യമെന്നാല്‍, സ്ത്രീ എന്ന നിലയിലുള്ള ഈ ജീവിതം'

Synopsis

'എനിക്ക് എന്റെ സ്വത്വബോധത്തില്‍ ജീവിക്കുന്നതാണ് സ്വാതന്ത്ര്യം. ഒരു സ്ത്രീയെന്ന നിലയില്‍ 30 വര്‍ഷം പുരുഷനാകുന്ന ഒരു ജയിലില്‍ ജീവിച്ചവളാണ് ഞാന്‍. ഇന്ന് പുറത്തുവന്ന് ഒരു സ്ത്രീയുടെ ഭാവങ്ങളോടെ, ഒരു സ്ത്രീയാണെന്ന വാസ്തവത്തോടെ ഞാന്‍ ജീവിക്കുമ്പോള്‍, എന്റെ ജീവിതത്തില്‍ ഞാന്‍ ഇതുവരെ അനുഭവിക്കാത്ത സ്വാതന്ത്ര്യത്തിന്റെ മധുരമന്താണെന്ന് ഞാന്‍ മനസ്സിലാക്കുന്നു.എനിക്കിതാണ് സ്വാതന്ത്ര്യം'

ഇത് വിജയരാജ മല്ലികയുടെ വാക്കുകള്‍. മലയാളത്തിലെ ആദ്യ ട്രാന്‍സ്ജന്‍ഡര്‍ കവയിത്രിയാണ് വിജയരാജ മല്ലിക. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച്, അസറ്റ് ഹോംസുമായി ചേര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസ് നടത്തുന്ന മൈ ആസാദി കാമ്പയിനിലാണ്, സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സ്വന്തം സങ്കല്‍പ്പങ്ങള്‍ വിജയരാജ മല്ലിക പങ്കുവെച്ചത്. 

 

എന്താണ് നിങ്ങള്‍ക്ക് സ്വാതന്ത്ര്യം, അതെങ്ങനെ നിങ്ങള്‍ നിര്‍വചിക്കുന്നു എന്ന ചോദ്യമാണ് ലോകമെങ്ങുമുള്ള ഇന്ത്യക്കാരോട് ഏഷ്യാനെറ്റ് ന്യൂസ് ആരായുന്നത്. വാട്‌സ് ആപ്പില്‍ സെല്‍ഫി വീഡിയോയിലൂടെയാണ് പ്രതികരണം രേഖപ്പെടുത്താന്‍ കഴിയുക. ഇങ്ങനെ അയച്ചു കിട്ടിയ പ്രതികരണങ്ങളിലാണ് വിജയരാജ മല്ലികയുടെ വീഡിയോ ഉള്‍പ്പെടുന്നത്. 

സ്വന്തം സ്വാതന്ത്ര്യ സങ്കല്‍പ്പങ്ങളെ കുറിച്ച് നിരവധി പേര്‍ സ്വന്തം അഭിപ്രായങ്ങള്‍ വാട്‌സ് ആപ്പ് വീഡിയോയിലൂടെ പങ്കുവെക്കുന്നുണ്ട്. അവയില്‍ ചിലത് ഇതാ ഇവിടെ:

 

 

 

 

നിങ്ങള്‍ക്കും ഇത്തരം വീഡിയോകള്‍ അയക്കാം. അയക്കേണ്ട നമ്പര്‍: ഇമെയില്‍ വിലാസം. ഫേസ്ബുക്ക് വിലാസം: അവസാന തീയതി ആഗസ്ത് 14. 

സ്വന്തം സ്വാതന്ത്ര്യ സങ്കല്‍പ്പങ്ങളെ കുറിച്ച് നിരവധി പേര്‍ സ്വന്തം അഭിപ്രായങ്ങള്‍ വാട്‌സ് ആപ്പ് വീഡിയോയിലൂടെ പങ്കുവെക്കുന്നുണ്ട്. അവയില്‍ ചിലത് ഇതാ ഇവിടെ:

നിങ്ങള്‍ക്കും ഇത്തരം വീഡിയോകള്‍ അയക്കാം.

അയക്കേണ്ട നമ്പര്‍: 9447162636

ഇമെയില്‍ വിലാസം. webteam@asianetnews.in

ഫേസ്ബുക്ക് വിലാസം:https://www.facebook.com/AsianetNews/videos/1504309892927881/

അവസാന തീയതി ആഗസ്ത് 14. 

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

വാടക 18,000, ഭക്ഷണത്തിന് 12,000; ഒരാഴ്ചത്തെ ചെലവ് കണ്ട് ഞെട്ടി നെറ്റിസെന്‍സ്: ബെംഗളൂരു വിശേഷങ്ങളുമായി യുവാവ്
ഓർമ്മകളിലെ തീവണ്ടി രുചി: 1990 -കളിലെ ഇന്ത്യൻ റെയിൽവേയിലെ ഭക്ഷണവിഭവങ്ങൾ അറിയണോ?