ബഹുസ്വരത കാത്ത് സൂക്ഷിക്കണമെന്ന് എ കെ ആന്റണി

Published : Nov 03, 2017, 07:26 PM ISTUpdated : Oct 05, 2018, 03:23 AM IST
ബഹുസ്വരത കാത്ത് സൂക്ഷിക്കണമെന്ന് എ കെ ആന്റണി

Synopsis

ബഹുസ്വരത കാത്ത് സൂക്ഷിച്ചില്ലെങ്കിൽ പട്ടാളം വിചാരിച്ചാലും  രാജ്യത്തെ ഐക്യം സംരക്ഷിക്കാനാകില്ലെന്ന് എ കെ ആന്റണി. കോൺഗ്രസ് നേതാവ് എം എം ജേക്കബിന് പാലായിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു എ കെ ആന്റണി.

അസഹിഷ്‍ണുത വർദ്ധിച്ച് വരുന്ന സാഹചര്യത്തെ ആശങ്കയോടെയാണ് കാണുന്നതെന്ന് സൂചിപ്പിച്ച എ കെ ആന്റണി എന്ത് കഴിക്കണമെന്ന് നിർദ്ദേശിക്കുന്നത് പൊട്ടിത്തെറിയിലെത്തിക്കുമെന്നും മുന്നറിയിപ്പ് നൽകി.

മേഘാലയ ഗവർണറായിരുന്നപ്പോൾ എം എം ജേക്കബ് എല്ലാ വിഭാഗളെയും ഒരുമിച്ച് കൊണ്ട് പോയത് ചൂണ്ടിക്കാട്ടിയാണ് എ കെ ആന്റണി കേന്ദ്രത്തിനെ വിമര്‍ശിച്ചത്. കേരളത്തിലെ പാർട്ടി പ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകാനും എ കെ ആന്റണി മറന്നില്ല.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

'10, 12 ക്ലാസിലെ രോഗബാധിതരായ കുട്ടികൾക്ക് പരീക്ഷയെഴുതാൻ അധിക സമയം അനുവദിക്കണം'; സിബിഎസ്ഇക്ക് നിർദേശം നൽകി മനുഷ്യാവകാശ കമ്മീഷൻ
ആ ശ്രമങ്ങൾ വിഫലം; നടുറോഡിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ലിനു മരിച്ചു