ബിജെപി എംഎൽഎ ലോകേന്ദ്ര സിംഗ് വാഹനാപകടത്തിൽ  മരിച്ചു

Published : Feb 21, 2018, 11:58 AM ISTUpdated : Oct 05, 2018, 01:43 AM IST
ബിജെപി എംഎൽഎ ലോകേന്ദ്ര സിംഗ് വാഹനാപകടത്തിൽ  മരിച്ചു

Synopsis

സീതാപുർ: ഉത്തർപ്രദേശിലെ സീതാപുരിലുണ്ടായ വാഹനാപകടത്തിൽ ബിജെപി എംഎൽഎ ലോകേന്ദ്ര സിംഗ് മരിച്ചു. ഉത്തർപ്രദേശിലെ നൂർപുരിൽനിന്നുള്ള എംഎൽഎയാണ് ലോകേന്ദ്ര സിംഗ്. നിക്ഷേപകരുടെ യോഗത്തിൽ പങ്കെടുക്കുന്നതിനായി സീതാപുരിൽനിന്നും ലക്നോവിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. 

അപകടത്തിൽ എംഎൽഎയുടെ ഡ്രൈവറും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും മരിച്ചു. ലോകേന്ദ്ര സിംഗും അദ്ദേഹത്തിന്‍റെ ഡ്രൈവറും സംഭവസ്ഥലത്തുവച്ചും സുരക്ഷാ ഉദ്യോഗസ്ഥർ ആശുപത്രിയിലുമാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ലോകേന്ദ്ര സിംഗ് സഞ്ചരിച്ചിരുന്ന വാഹനം ട്രക്കുമായി കൂട്ടിയിട്ടിച്ചായിരുന്നു അപകടം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ജെഫ്രി എപ്സ്റ്റീനെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട രേഖകൾ പുറത്ത് വിട്ട് യുഎസ് നീതിന്യായ വകുപ്പ്
ക്രൂയിസ് കപ്പലിലെ ജോലി, നിലമ്പൂരിൽ മാത്രം വിനോദ് ജോൺ പറ്റിച്ചത് 30 പേരെ, ഉഡുപ്പി യാത്രയ്ക്കിടെ അറസ്റ്റ്