ബാബരി മസ്ജിദ്: കാസര്‍ഗോഡ് വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്

Published : Dec 06, 2017, 07:16 PM ISTUpdated : Oct 05, 2018, 03:26 AM IST
ബാബരി മസ്ജിദ്: കാസര്‍ഗോഡ് വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്

Synopsis

കാസര്‍കോട്: ബാബരി മസ്ജിദ് തകര്‍ത്ത ദിനത്തില്‍ കാസര്‍കോട് വാഹനങ്ങള്‍ക്കു നേരെ കല്ലേറ്. അയ്യപ്പ ഭക്തന്‍മാര്‍ സഞ്ചരിച്ച മിനി ബസ് ഉള്‍പ്പടെ പത്തോളം വാഹനങ്ങള്‍ കല്ലേറില്‍ തകര്‍ന്നു. കുമ്പള അരിക്കടിയില്‍ വെച്ചാണ് കര്‍ണ്ണാടകയില്‍ നിന്നും കേരളത്തിലേക്കുള്ള അയ്യപ്പ ഭക്തന്മാരുടെ വാഹനത്തിനു കല്ലെറിഞ്ഞത്.  ബുധനാഴ്ച പുലര്‍ച്ചെയാണ് കല്ലേറ്. ബസിന്റെ മുന്‍ഭാഗത്തെ ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നെങ്കിലും.ആര്‍ക്കും പരിക്കില്ല. കര്‍ണ്ണാടക ആര്‍.ടി.സി.ബസും രണ്ടു ലോറികളും കല്ലേറില്‍ തകര്‍ന്നു. തലപ്പാടി ആനക്കല്ല് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിന്റെ ചില്ലുകളും കല്ലേറില്‍ തകര്‍ന്നു. ബാബരി മസ്ജിദ് ദിനത്തിന് ശ്കതമായ സുരക്ഷയാണ് പോലീസ് ഒരുക്കിയത്. ഇതിനാല്‍ കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

'സുപ്രീംകോടതിയെ സമീപിക്കും, നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ'; ഉന്നാവ് പീഡനക്കേസ് പ്രതിയുടെ കഠിനതടവ് മരവിച്ച സംഭവത്തിൽ പ്രതികരിച്ച് അതീജീവിതയുടെ അമ്മ
നടി മീനാക്ഷിയെ ചേർത്തു പിടിച്ച് മന്ത്രി വിഎൻ വാസവൻ; 'ഇത്തരം നിലപാടുകളും, ധൈര്യവും പുതുതലമുറയ്ക്ക് പ്രതീക്ഷ നൽകുന്നു'