
എറണാകുളം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ്ബ് തോമസിനെതിരെ അനധികൃത സ്വത്തു സമ്പാദനത്തിനുള്‍പെടെയുളള പരാതിയില്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി വിധി പറയുന്നത് അടുത്ത മാസം ഏഴിലേക്കു മാറ്റി. പോര്‍ട്ട് ഡയറക്ടറായിരിക്കെ സോളാര്‍ പദ്ധതി നടപ്പാക്കിയതു വഴി ഖജനാവിന് രണ്ടു കോടിയിലധികം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും ഡയറക്ടര്‍ക്ക് 37 കോടിയുടെ പ്രഖ്യാപിത സ്വത്തുളളതില്‍ അനധികൃത സമ്പാദ്യമുണ്ടെന്നുമൊക്കയാണ് ആലപ്പുഴ സ്വദേശിയുടെ പരാതിയിലുളളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam