ആത്മഹത്യ ചെയ്ത കർഷകന്റെ ഭൂനികുതി സ്വീകരിച്ചു

Published : Jun 23, 2017, 10:45 AM ISTUpdated : Oct 05, 2018, 03:18 AM IST
ആത്മഹത്യ ചെയ്ത കർഷകന്റെ ഭൂനികുതി സ്വീകരിച്ചു

Synopsis

കോഴിക്കോട്: ആത്മഹത്യ ചെയ്ത കർഷകന്റെ ഭൂനികുതി സ്വീകരിച്ചു . ചെമ്പനോട വില്ലേജ് ഓഫീസിലെത്തി സഹോദരന്‍ ജോസാണ് കരമടച്ചത്. വസ്തുവിന്‍റെ രേഖകൾ തിരുത്തിയെന്ന് മരിച്ച ജോയിയുടെ ബന്ധുക്കൾ ആരോപിച്ച് ബഹളം വെച്ചതോടെ വില്ലേജ് ഓഫീസില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി. സ്ഥലത്തിന്റെ കരമടക്കാന്‍ എത്തിയപ്പോഴാണ് രേഖകള്‍ തിരുത്തിയതായി മനസിലായത്. കരം ഉദ്യോഗസ്ഥര്‍ സ്വീകരിച്ചെങ്കിലും രേഖകളുടെ പകര്‍പ്പ് കിട്ടാതെ വില്ലേജ് ഓഫീസില്‍ നിന്ന് പോകില്ലെന്ന് ബന്ധുക്കള്‍  നിലപാടെടുത്തു.തിരുത്തിയ രേഖകളുടെ പകർപ്പ് വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു . വിശദീകരണം കിട്ടാതെ പോകില്ലെന്ന് കരമടച്ചതിനുശേഷം സഹോദരൻ പറഞ്ഞു.

കരമടയ്ക്കാൻ കഴിയാത്തതിനെ തുടർന്ന് ചക്കിട്ടപാറ പഞ്ചായത്തിലെ ചെമ്പനോട വില്ലേജ് ഓഫീസിൽ‌  ചെമ്പനോട സ്വദേശി കാവിൽ പുരയിടത്തിൽ ജോയി എന്ന തോമസ് (56)  വില്ലേജ് ഓഫീസിലെ ഗ്രില്ലില്‍ തൂങ്ങി മരിച്ചിരുന്നു. ഭാര്യയുടെ പേരിലുള്ള സ്ഥലത്തിന്‍റെ നികുതി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രശ്നം നിലനിന്നിരുന്നു. ഇതിന്‍റെ പേരിൽ ഒരു വർഷം മുമ്പ് ജോയിയും ഭാര്യയും ചെമ്പനോട വില്ലേജ് ഓഫീസിനു മുമ്പിൽ നിരാഹാര സമരം നടത്തിയിരുന്നു.

ജനപ്രതിനിധികൾ ഇടപെട്ടതിനെത്തുടർന്നു താത്കാലികമായി നികുതി സ്വീകരിക്കാൻ വില്ലേജ് അധികൃതർ തയാറായി. പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ടു ജോയിയും കുടുംബവും പിന്നീട് വില്ലേജ് ഓഫീസ് കയറിയിറങ്ങിയെങ്കിലും അധികൃതർ അവഗണിക്കുകയായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

സിപിഐക്ക് ഇന്ന് നൂറ് വയസ്; സംഘടനശക്തി കുറയുന്നത് വലിയ ആശങ്കയെന്ന് ജനറല്‍ സെക്രട്ടറി ഡി രാജ
ശബരിമല സ്വർണക്കടത്ത്: ഡി മണിയെ പ്രത്യേക സംഘം ഇന്ന് ചോദ്യം ചെയ്യും