വാഷിംഗ്ടണും ടെഹ്‌റാനും തമ്മിലുള്ള വാക്പോര് വീണ്ടും മുറുകുകയാണ്. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണികൾ തുടരുകയാണെങ്കിൽ, അന്തിമ ആണവ കരാറിലെത്താനുള്ള ചർച്ചകൾ പുനരാരംഭിക്കില്ലെന്ന് ഇറാൻ കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകി.