
ജൊഹാനസ്ബര്‍ഗ്: യുവതാരങ്ങളെ കണ്ടെത്തുന്നതിലും അവരുടെ കരിയര്‍ രൂപപ്പെടുത്തുന്നതിലും ഇന്ത്യന്‍ ക്രിക്കറ്റില്‍ രാഹുല്‍ ദ്രാവിഡിനോളം പോന്ന താരങ്ങളില്ല. ക്രിക്കറ്റില്‍ നിന്ന് വിരമിച്ചശേഷം പരിശീലക കുപ്പായത്തിലെത്തിയ ദ്രാവിഡ് കഴിഞ്ഞ അണ്ടര്‍ 19 ലോകകപ്പില്‍ യുവ ഇന്ത്യയെ ചാമ്പ്യന്‍മാരാക്കുകയും ചെയ്തു.
ക്രിക്കറ്റ് കളിക്കുന്നത് ആ 22 വാരയിലാണ്. അതുകൊണ്ടുതന്നെ മറ്റേതൊരു കളിയെയും പോലെ ഈ മത്സരവും കാണുക. കളിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക എന്നായിരുന്നു കൗമാര താരങ്ങള്‍ക്ക് ദ്രാവിഡിന്റെ ഉപദേശം. മത്സരത്തില്‍ 10 വിക്കറ്റിന്റെ വിജയവുമായി ഇന്ത്യ തുടര്‍ച്ചയായി മൂന്നാം തവണയും അണ്ടര്‍-19 ലോകകപ്പിന്ഫെ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്യുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!