നയന്‍താരയ്‍ക്ക് നായകന്‍മാരേക്കാളും കുറഞ്ഞ പ്രതിഫലം, ചോദ്യം ചെയ്‍ത് നടി രാകുല്‍

Published : Dec 04, 2017, 12:14 PM ISTUpdated : Oct 04, 2018, 11:54 PM IST
നയന്‍താരയ്‍ക്ക് നായകന്‍മാരേക്കാളും കുറഞ്ഞ പ്രതിഫലം, ചോദ്യം ചെയ്‍ത് നടി രാകുല്‍

Synopsis

സിനിമയില്‍ സ്‍ത്രീകളോട് പ്രതിഫലത്തിന്റെ കാര്യത്തില്‍ വിവേചനം കാണിക്കുന്നതിന് എതിരെ രാകുല്‍ പ്രീത് സിംഗ്. മുന്‍നിര നായികയായിട്ടും നയന്‍താരയ്‍ക്ക് നായകനേക്കാളും പ്രതിഫലം കുറച്ചുകൊടുക്കുന്നത് എന്തുകൊണ്ടെന്ന് രാകുല്‍ ചോദിക്കുന്നു.

നയന്‍താര നായികയായി വന്ന സിനിമകളെല്ലാം ഹിറ്റാണ്. അവരെ കേന്ദ്രകഥാപാത്രമാക്കിയാണ്ആ സിനിമകളെല്ലാം. എന്നിട്ടും മൂന്ന് കോടി മാത്രമാണ് നയന്‍താരയ്‍ക്ക് പ്രതിഫലമായി ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കോളിവുഡിലെ മുന്‍നിര നായകന്‍മാര്‍ക്ക് 15 കോടി രൂപയോളം പ്രതിഫലം ലഭിക്കുന്നുണ്ട്. ഇത് കോളിവുഡിന്റെ മാത്രം പ്രത്യേകതയല്ല, മറ്റ് ഭാഷകളിലെ സിനിമയിലും വിവേചനമുണ്ടെന്നും രാകുല്‍ പറഞ്ഞു.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

"എല്ലാവിധ ഫാസിസത്തേയും അതിജീവിച്ച് ഐഎഫ്എഫ്കെ ഇവിടെ തന്നെ ഉണ്ടാകും": മുഖ്യമന്ത്രി
"ഐഎഫ്‌എഫ്കെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം അഫ്രിക്കൻ ദൂഖണ്ഡത്തിനുള്ള അംഗീകാരം": സിസാക്കോ