അനിമൽ ഹ്യൂമൻ സൊസൈറ്റി ഇൻവെസ്റ്റിഗേറ്റർ ആഷ്‌ലി പുഡാസ് ആയിരുന്നു ആ സാമൂഹിക പ്രവര്‍ത്തകന്‍. അദ്ദേഹം പറയുന്നത് ഇങ്ങനെ; കാറിനുള്ളില്‍ നിരവധി പൂച്ചകളെ കണ്ടാണ് അടുത്ത് ചെന്നത്. തട്ടിവിളിച്ചപ്പോള്‍ ഉടമ പുറത്തിങ്ങി. എന്നാല്‍, കാറിലുണ്ടായിരുന്ന പൂച്ചകള്‍ പുറത്തിറങ്ങാന്‍ കൂട്ടാക്കിയില്ല. അന്വേഷിച്ചപ്പോള്‍, കാറുടമയ്ക്ക് കുറച്ച് കാലം മുമ്പ് വീട് നഷ്ടമായി.