താലിബാനും അല്‍ ഖാഇദയും തമ്മിലുള്ള കണ്ണിയായി പ്രവര്‍ത്തിച്ചിരുന്ന ഖലീല്‍ ഇക്കഴിഞ്ഞ ദിവസം അല്‍ജസീറയ്ക്കു നല്‍കിയ അഭിമുഖത്തില്‍, എല്ലാ അഫ്ഗാനികളും തങ്ങളുടെ ഭരണത്തിന്‍ കീഴില്‍ സുരക്ഷിതരായിരിക്കുമെന്നാണ് പറഞ്ഞത്. ''വമ്പന്‍ രാഷ്ട്രങ്ങളെ പരാജയപ്പെടുത്തിയ ഞങ്ങള്‍ക്ക് അഫ്ഗാന്‍ പൗരന്‍മാര്‍ക്ക് സുരക്ഷ ഉറപ്പുവരുത്താനാവും. ആര്‍ക്കും സംശയം വേണ്ട' എന്നായിരുന്നു ഇയാള്‍ അഭിമുഖത്തില്‍ പറഞ്ഞത്.