മസ്തിഷ്കജ്വരം തടയാന്‍ എല്ലാം നടപടികളും സ്വീകരിച്ചെന്ന് സുപ്രീംകോടതിയില്‍ ബീഹാര്‍ സര്‍ക്കാര്‍

Published : Jul 02, 2019, 08:57 PM IST
മസ്തിഷ്കജ്വരം തടയാന്‍ എല്ലാം നടപടികളും സ്വീകരിച്ചെന്ന് സുപ്രീംകോടതിയില്‍ ബീഹാര്‍ സര്‍ക്കാര്‍

Synopsis

ബീഹാറില്‍ കുട്ടികള്‍ മസ്തിഷ്കജ്വരം ബാധിച്ചു മരിക്കുകയാണെന്നും രോഗബാധ തടയുവാന്‍ നിലവിലെ സംവിധാനങ്ങള്‍ പര്യാപ്തമല്ലെന്നും ചൂണ്ടിക്കാട്ടി സമര്‍പ്പിക്കപ്പെട്ട പൊതുതാത്പര്യഹര്‍ജിയിലാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. 

പാറ്റ്ന: 154 കുട്ടികള്‍ മരിച്ച മസ്തിഷകജ്വരം തടയുന്നതിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി ബീഹാര്‍ സര്‍ക്കാര്‍. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ബീഹാര്‍ സര്‍ക്കാര്‍ മസ്തിഷ്കജ്വരം തടയുന്നതിന് വേണ്ടി എല്ലാ നടപടികളും സ്വീകരിച്ചതായി പറയുന്നത്. 

ബീഹാറില്‍ കുട്ടികള്‍ മസ്തിഷ്കജ്വരം ബാധിച്ചു മരിക്കുകയാണെന്നും രോഗബാധ തടയുവാന്‍ നിലവിലെ സംവിധാനങ്ങള്‍ പര്യാപ്തമല്ലെന്നും ചൂണ്ടിക്കാട്ടി സമര്‍പ്പിക്കപ്പെട്ട പൊതുതാത്പര്യഹര്‍ജിയിലാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി ഇക്കാര്യത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ബീഹാര്‍ സര്‍ക്കാരിനോടും കേന്ദ്രസര്‍ക്കാരിനോടും നിര്‍ദേശിച്ചിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുട്ട കഴിച്ചാൽ ക്യാൻസർ വരുമോ? വ്യക്തത വരുത്തി എഫ്എസ്എസ്എഐ, 'പരിഭ്രാന്തരാകേണ്ട കാര്യമില്ല, പ്രചാരണം വ്യാജം'
ഇത് കരിനിയമം, ഈ കരിനിയമത്തിനെതിരെ പോരാടാൻ ഞാനും കോൺഗ്രസും പ്രതിജ്ഞാബദ്ധം; പുതിയ തൊഴിലുറപ്പ് പദ്ധതിയിൽ രൂക്ഷ വിമർശനവുമായി സോണിയ ഗാന്ധി