കത്തിക്കുത്ത് കേസിലെ പ്രതികളെ ജയിലില്‍ നിന്ന് കൊണ്ടുവരാന്‍ ആംബുലന്‍സ്, പിഡിപി പ്രവർത്തകര്‍ക്കെതിരെ പരാതി

Published : Aug 05, 2025, 05:47 PM IST
PDP Workerd

Synopsis

ആംബുലൻസിൽ എത്തിയ പ്രതികൾക്ക് താമരകുളത്ത് മാലയിട്ട് സ്വീകരണം നല്‍കിയിരുന്നു

ആലപ്പുഴ: പിഡിപി പ്രവർത്തകർ ആംബുലൻസ് ദുരുപയോഗം ചെയ്തതായി പരാതി. തമരക്കുളത്തെ കത്തികുത്ത് കേസിലെ പ്രതികളെ പൂജപ്പുര ജയിലിൽ നിന്ന് കൊണ്ടുവരാൻ ആംബുലൻസ് ഉപയോഗിച്ചെന്നാണ് പരാതി. ജാമ്യ ഉത്തരവ് കൃത്യ സമയത്ത് ജയിലിൽ എത്തിക്കാൻ ഉപയോഗിച്ചതും ആംബുലൻസ് എന്ന് പരാതിയിൽ ആരോപിക്കുന്നുണ്ട്.

ആംബുലൻസിൽ എത്തിയ പ്രതികൾക്ക് താമരകുളത്ത് മാലയിട്ട് സ്വീകരണം നല്‍കിയിരുന്നു. രോഗിയെ കൊണ്ടുവരാനായി മാത്രമെന്ന് പറഞ്ഞാണ് വിളിച്ചതെന്നും ആംബുലൻസ് പ്രതികൾക്ക് വേണ്ടിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നുമാണ് ഡ്രൈവറുടെ വിശദീകരണം. ജൂലൈ 30 ന്നായിരുന്നു സംഭവം.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബിനോയ് കുര്യൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാകും, വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ടി ശബ്ന
'ലോഹപാളികളിലേത് ശബരിമല സ്വർണമാണെന്നറിഞ്ഞ് തന്നെയാണ് കൊള്ളയ്ക്ക് കൂട്ട് നിന്നത്'; ഗോവർദ്ധനെയും പങ്കജ് ഭണ്ഡാരിയെയും കസ്റ്റഡിയിൽ വാങ്ങാൻ എസ്ഐടി