അഭിഭാഷകന്റെ വീട്ടില്‍ നിന്ന് മോഷ്ടിച്ച വസ്തുക്കള്‍ കണ്ടെത്തിയത് ആക്രിക്കടയില്‍; തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍

Published : Jun 17, 2025, 09:24 PM IST
Kozhikode

Synopsis

കോഴിക്കോട് പയ്യോളിയിലെ അഭിഭാഷകന്‍ വി.എ. നജീബിന്റെ വീട്ടില്‍ നടന്ന മോഷണക്കേസില്‍ രണ്ട് തമിഴ്‌നാട് സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. 

കോഴിക്കോട്: അഭിഭാഷകന്റെ വീട്ടില്‍ മോഷണം നടത്തിയ സംഭവത്തില്‍ തമിഴ്‌നാട് സ്വദേശികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തെങ്കാശി അംബേദ്കര്‍തെരു ഇരട്ടക്കുളം സ്വദേശികളായ കുമാര്‍(45), വെയില്‍പുരം കള്ളക്കുറിശ്ശി സ്വദേശി കണ്ണന്‍(43) എന്നിവരാണ് പിടിയിലായത്.

പയ്യോളിയിലെ അഭിഭാഷന്‍ വിഎ നജീബിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്ന, പയ്യോളി ടൗണിന് സമീപം തന്നെയുള്ള വിഎവിഎം വില്ലയിലാണ് കവര്‍ച്ച നടന്നത്. കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്കെത്താന്‍ ഇടയാക്കിയത്. മോഷ്ടാക്കള്‍ കൊണ്ടുപോയ സാധനങ്ങള്‍ ആക്രിക്കടയില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വയനാട് ടൗൺഷിപ്പ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യണമെന്ന് ബിജെപി; 'ഞാൻ ഉറക്കെ ചിരിച്ചുവെന്ന് കൂട്ടുക'; മന്ത്രിയുടെ മറുപടി
എടത്തലയിൽ സ്‌കൂൾ ബസിൽ തട്ടി ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു; അപകടത്തിൽ 18കാരനായ വിദ്യാർത്ഥി മരിച്ചു