May 21, 2025, 8:23 AM IST
ബിന്ദു വീട്ടുജോലിക്കുനിന്ന സ്ഥലത്തെ സ്വർണം മോഷണം പോയത് വീണ്ടും അന്വേഷിക്കാനാണ് തീരുമാനം. ബിന്ദുവിൻ്റെ പരാതിയിലാണ് അന്വേഷണം നടത്തുന്നത്.
May 20, 2025, 11:28 PM IST
കൻ്റോമെൻ്റ് അസി. കമ്മീഷണറുടെ റിപ്പോർട്ടിന്മേലാണ് നടപടി. സസ്പെൻഡ് ചെയ്യാൻ കമ്മീഷണർ തീരുമാനിച്ചു. ഉത്തരവ് നാളെയിറങ്ങും.
May 20, 2025, 7:10 PM IST
സിസിടിവി ദൃശ്യങ്ങളുടേയും ഫോൺ വിവരങ്ങളുടെ സഹായത്തോടെയും ടൗൺ നോർത്ത് പൊലീസ് അന്വേഷണം നടത്തി
May 20, 2025, 6:09 PM IST
പരിശോധനക്കുള്ള താമസം മാത്രമേ സിഎം ഓഫീസിൽ നിന്ന് ഉണ്ടായിട്ടുള്ളൂവെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
May 19, 2025, 4:47 PM IST
പൊലീസ് പീഡനത്തിന് ഇരയായ വീട്ടുജോലിക്കാരിയുടെ മൊഴി വനിതാ അഭിഭാഷകയുടെ സാന്നിധ്യത്തിലെടുക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
May 19, 2025, 2:49 PM IST
തേവന്നൂർ പറമ്പിൽ മാധവക്കുറുപ്പിന്റെ വീടിന് മുന്നിൽ നിന്ന ചന്ദനമരമാണ് ഇന്ന് പുലർച്ചെ മോഷ്ടിച്ചത്. വീട്ടുകാർ ചടയമംഗലം പൊലീസിൽ പരാതി നൽകി.
May 19, 2025, 2:27 PM IST
കോഴിക്കോട് പേരാമ്പ്രയിലെ വിവാഹ വീട്ടിൽ കവർച്ച നടന്നു. അടുക്കള വാതിലിൻ്റെ പൂട്ട് പൊളിച്ച് 20 ലക്ഷം മോഷ്ടിച്ചു
May 19, 2025, 2:04 PM IST
മാനേജറുടെ പരാതിയിലാണ് പ്രവാസികള്‍ പിടിയിലായത്. ഇവര്‍ക്ക് യാത്രാ വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
May 19, 2025, 1:26 PM IST
3 ദിവസം മാത്രമാണ് പരാതി ഉന്നയിച്ച ആളുടെ വീട്ടിൽ ജോലി ചെയ്തത്. ആരോപണത്തിന്റെ പേരിൽ കസ്റ്റഡിയിലെടുത്തപ്പോൾ വീട്ടുകാരെ വിവരം അറിയിച്ചില്ല.
May 19, 2025, 12:38 PM IST
പേരൂർക്കട സ്റ്റേഷനിലെ എസ് ഐയെ സസ്പെൻഡ് ചെയ്തു. സ്പെഷ്യൽ ബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
May 19, 2025, 1:53 AM IST
രാത്രി മുഴുവൻ ചോദ്യം ചെയ്ത പൊലീസ് പെൺമക്കളേ കേസിൽ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതോടെ ബിന്ദു കുറ്റംസമ്മതിച്ചു. പിറ്റേന്ന് രാവിലെ വീട്ടിൽ നിന്ന് മാല കിട്ടിയതായി വീട്ടുടമസ്ഥ അറിയിച്ചതോടെ ഭീഷണിപ്പെടുത്തിയ ശേഷം വിട്ടയയ്ക്കുകയായിരുന്നു
May 18, 2025, 8:29 AM IST
അവധി കഴിഞ്ഞ് അരുണാചൽ പ്രദേശിലെ പട്ടാള ക്യാമ്പിലേക്ക് മടങ്ങാനിരിക്കെയാണ് പ്രതി പിടിയിലായത്.
May 18, 2025, 7:42 AM IST
കബീറിന്റെ പേരില്‍ മോഷണം, പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, ദേഹോപദ്രവം ഏല്‍പിക്കല്‍ തുടങ്ങിയ കേസുകളാണ് നിലവിലുള്ളത്.
May 17, 2025, 7:51 PM IST
എരമല്ലൂർ, ചാവടി എന്നിവിടങ്ങളിലെ ജുവലറിയിൽ പ്രതി വില്പന നടത്തിയ സ്വർണം പൊലീസ് കണ്ടെടുത്തു
May 17, 2025, 12:31 PM IST
ജീരക വ്യാപാരിയായ ഗുജറാത്ത് സ്വദേശി ചായ കുടിക്കാന്‍ വേണ്ടിയാണ് ബസ് നിര്‍ത്തിയപ്പോൾ പുറത്തിറങ്ങിയത്. ഇതിനിടെ ബൈക്കിലെത്തിയ മോഷണ സംഘം രണ്ട് ബാഗുകളും തട്ടിപ്പറിച്ച് ഓടുകയായിരുന്നു. ഇതിലൊന്ന് താഴെ വീണ് നോട്ടുകൾ റോഡില്‍ ചിതറി.