Apr 23, 2019, 8:50 PM IST
പോളിംഗ് ശതമാനം കൂടിയത് ജീവന്മരണ പോരാട്ടമായി മാറിയതിനാലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം വി ഗോവിന്ദന്‍. ബിജെപിയ്ക്ക് സ്വാധീനമുള്ള സ്ഥലങ്ങളില്‍ പോലും ബൂത്ത് ഏജന്റുമാരെ കാണാനില്ലായിരുന്നെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് ന്യൂസ് അവറില്‍ പറഞ്ഞു.