Jun 4, 2019, 1:20 PM IST
ബംഗ്ലാദേശിലെ നിപ ബാധിതരില്‍ മൂന്നില്‍ രണ്ടുപേരും പനങ്കള്ള് ഉപയോഗിച്ചിരുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്. പനങ്കള്ള് ശേഖരിക്കാന്‍ വച്ച പാത്രത്തില്‍ വവ്വാലിന്റെ കാഷ്ഠം ഉണ്ടായിരുന്നതായും കണ്ടെത്തിയിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഡോ. എ അല്‍ത്താഫ് സംശയത്തിന് മറുപടി പറയുന്നു.