Mar 24, 2019, 11:13 AM IST
പാട്ടീദാര്‍ പ്രക്ഷോഭത്തിന് വേണ്ടി മക്കള്‍ ജീവത്യാഗം ചെയ്തത് വെറുതെയായി എന്ന് രക്തസാക്ഷികളുടെ കുടുംബം. ഹാര്‍ദിക് രാഷ്ട്രീയത്തില്‍ പോയി ഭാവി സുരക്ഷിതമാക്കി. ഫോണില്‍ പോലും അദ്ദേഹത്തെ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് ജീവിക്കുന്ന രക്തസാക്ഷി പ്രതീക്.