നിങ്ങളുടെ പോരാട്ടം ഫലം കണ്ടുവെന്നാണ് മറിയം സമ ബിബിസിയോട് പ്രതികരിച്ചത്. അഫ്ഗാനില്‍ പിറക്കുന്ന പെണ്‍കുട്ടികള്‍ക്ക് പേര് പോലും നല്‍കാന്‍ ഏറെ വൈകുന്നതില്‍ തുടങ്ങുന്ന വിവേചനത്തിനാണ് മാറ്റം വരാന്‍ പോകുന്നത്. 250 അംഗ അഫ്ഗാൻ പാർലമെന്റിൽ ഇന്ന് 68 പേർ വനിതകളാണ്. അവരിൽ തന്നെ മന്ത്രിമാരും ഡപ്യൂട്ടി സ്പീക്കറുമുണ്ട്. എന്നാൽ, 15 വയസ്സിനു മുകളിൽ സ്ത്രീ സാക്ഷരത ഇപ്പോഴും 30 ശതമാനം മാത്രമാണ്. എങ്കിലും ദോഹയിലെ സമാധാന ചര്‍ച്ചകളില്‍ മൂന്ന് സ്ത്രീകള്‍ ഭാഗമാവുകയും ലോകത്തിന്‍റെ തന്നെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തിരുന്നു.
നിങ്ങളുടെ പോരാട്ടം ഫലം കണ്ടുവെന്നാണ് മറിയം സമ ബിബിസിയോട് പ്രതികരിച്ചത്. അഫ്ഗാനില്‍ പിറക്കുന്ന പെണ്‍കുട്ടികള്‍ക്ക് പേര് പോലും നല്‍കാന്‍ ഏറെ വൈകുന്നതില്‍ തുടങ്ങുന്ന വിവേചനത്തിനാണ് മാറ്റം വരാന്‍ പോകുന്നത്. 250 അംഗ അഫ്ഗാൻ പാർലമെന്റിൽ ഇന്ന് 68 പേർ വനിതകളാണ്. അവരിൽ തന്നെ മന്ത്രിമാരും ഡപ്യൂട്ടി സ്പീക്കറുമുണ്ട്. എന്നാൽ, 15 വയസ്സിനു മുകളിൽ സ്ത്രീ സാക്ഷരത ഇപ്പോഴും 30 ശതമാനം മാത്രമാണ്. എങ്കിലും ദോഹയിലെ സമാധാന ചര്‍ച്ചകളില്‍ മൂന്ന് സ്ത്രീകള്‍ ഭാഗമാവുകയും ലോകത്തിന്‍റെ തന്നെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തിരുന്നു.