May 15, 2019, 10:31 AM IST
ആത്മഹത്യ ചെയ്ത വൈഷ്ണവി മാനസിക സമ്മര്‍ദ്ദത്തിലായിരുന്നെന്ന് അച്ഛന്‍ ചന്ദ്രന്‍ പറഞ്ഞു. വായ്പ തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് അധികൃതര്‍ ഭാര്യ ലേഖയെ നിരന്തരം വിളിക്കുമായിരുന്നു. ഫോണില്‍ ഇതിന്റെ തെളിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.