Jul 16, 2020, 10:09 AM IST
ജലാലും അന്‍വറും റമീസുമടക്കമുള്ളവരാണ് സ്വര്‍ണ്ണക്കടത്തിനായി പണം സ്വരൂപിക്കുകയും സംഭവദിവസങ്ങളില്‍ തിരുവനന്തപുരത്ത് എത്തുകയും ചെയ്തതെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. വേങ്ങര സ്വദേശി സൈതലവിയെയും മറ്റൊരു മലപ്പുറം സ്വദേശിയെയും കസ്റ്റഡിയിലെടുത്തത്.