Jun 18, 2020, 10:41 AM IST
17 വർഷങ്ങൾക്ക് മുമ്പ് യുഡിഎഫ് സർക്കാരിന്റെ കാലത്തുണ്ടായ കരിമണൽ ഖനനത്തിനെതിരായി സമരം നയിച്ചത് വിഎം സുധീരനായിരുന്നു. അന്ന് അദ്ദേഹത്തിനൊപ്പം കൈകോർത്തത് ഇടതുപക്ഷവും സിപിഎമ്മും. ഇത്തവണയും കരിമണൽ ഖനനം അനുവദിക്കാനാകില്ലെന്ന് പറഞ്ഞുകൊണ്ട് സുധീരൻ അവിടേക്കെത്തി. എന്നാൽ സിപിഎം ഇന്ന് മറുപക്ഷത്താണ്.