Jan 17, 2019, 11:14 AM IST
ആലപ്പാട്ടെ കരിമണല്‍ ഖനനം നിരീക്ഷണസമിതിയുടെ റിപ്പോര്‍ട്ട് വരുന്നതുവരെ തത്ക്കാലം നിര്‍ത്തിവയ്ക്കണമെന്ന് വി എസ് അച്യുതാനന്ദന്‍. ഇങ്ങനെ മുന്നോട്ടുപോയാല്‍ ആലപ്പാട് മാത്രമല്ല കുട്ടനാട് ഉള്‍പ്പെടെ കാര്‍ഷിക ജനവാസമേഖല ഇല്ലാതാകുമെന്നും വി എസ് പ്രസ്താവനയില്‍ പറഞ്ഞു.