Feb 23, 2019, 11:38 AM IST
കാസര്‍കോട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകളില്‍ മുഖ്യമന്ത്രി എത്താത്തത് കോണ്‍ഗ്രസ് നേതാക്കള്‍ സഹകരിക്കാതിരുന്നതുകൊണ്ടാണെന്ന് പി കരുണാകരന്‍ എംപി. കൊലപാതകത്തെ തുടര്‍ന്നുള്ള സംഘര്‍ഷത്തില്‍ അഞ്ചുകോടി രൂപയുടെ നഷ്ടമുണ്ടായെന്നും കേസിലെ പ്രതികളാണ് താനുള്‍പ്പെട്ട പാര്‍ട്ടി സംഘത്തെ കല്യോട്ട് തടഞ്ഞതെന്നും എം പി ആരോപിച്ചു.