Apr 1, 2020, 2:24 PM IST
നിസാമുദ്ദീനില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് മടങ്ങിയെത്തിയ 800 പേരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഭൂരിഭാഗം പേരെയും ബന്ധപ്പെടാനാവുന്നില്ലെന്നും മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്നും സര്‍ക്കാര്‍ അറിയിച്ചു.