Apr 22, 2019, 3:30 PM IST
കാവല്‍ക്കാരന്‍ കള്ളനാണെന്ന് സുപ്രീംകോടതിക്ക് മനസ്സിലായെന്ന പ്രസ്താവനയിലാണ് രാഹുല്‍ ഗാന്ധിക്കെതിരെ കോടതി അലക്ഷ്യ ഹര്‍ജി. തെരഞ്ഞെടുപ്പ് ചൂടിലുണ്ടായ പരാമര്‍ശമാണെന്നും, അതിനെ എതിരാളികള്‍ രാഷ്ട്രീയമായി ഉപയോഗിച്ചെന്നും രാഹുല്‍ സുപ്രീംകോടതിയില്‍ പറഞ്ഞു.