Nov 16, 2019, 9:39 AM IST
ഫാത്തിമയുടെ മരണശേഷം അസാധാരണ കാര്യങ്ങളാണ് ചെന്നൈ കോട്ടുപുരം പൊലീസ് സ്റ്റേഷനിലും ഐഐടിയിലും നടന്നതെന്ന് സഹോദരന്‍ ഷമീര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആത്മഹത്യയെന്ന മുന്‍വിധിയോടെയാണ് പൊലീസ് പെരുമാറിയതെന്നും മൃതദേഹം എംബാം ചെയ്തത് ഒരു ഏജന്‍സിയുടെ മേല്‍നോട്ടത്തിലായിരുന്നെന്നും ഷെമീര്‍ പറഞ്ഞു.