Jun 27, 2019, 2:08 PM IST
കഴിഞ്ഞ മാസം 23ന് കൊടിസുനി ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് മജീദിന്റെ പരാതി. പല തവണ ഭീഷണി തുടര്‍ന്നു. കൊടിസുനിയാണോ വിളിച്ചതെന്ന് അറിയാന്‍ അന്വേഷണം നടത്തും. വിയ്യൂര്‍ ജയിലിലായിരുന്ന കൊടിസുനിയെ കഴിഞ്ഞ ദിവസമാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്.