Dec 20, 2019, 11:04 AM IST
ഫാസിസ്റ്റ് ഭീകര ഭരണത്തിലൂടെ ബഹുജന പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ കഴിയുമെന്നാണ് ഭരണാധികാരികള്‍ ധരിച്ചുവെച്ചിരിക്കുന്നതെന്ന് മന്ത്രി ഇ പി ജയരാജന്‍. വിദ്യാര്‍ത്ഥികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെ കടുത്ത ആക്രമണമാണ് നടക്കുന്നത്. കര്‍ണാടക സര്‍ക്കാര്‍ ചെയ്തത് തെറ്റായ നടപടിയെന്നും മന്ത്രി പറഞ്ഞു.